Monday 30 November 2015

യുവാവ്

            എം എ രമേഷ് മടത്തോടന്‍

ചരമമടിഞ്ഞ നാട്ടിന്‍ക-
രയുടെ പടിപ്പുരയിലേക്ക്
ഭൂതക്കാലത്തേക്ക്
കണ്ണുചതറിയോടി
രണ്ടുദിനത്തിന് മുമ്പ് 

തേച്ചുമിനുക്കിയ
പുടവപുതച്ചോരു
നാലുചക്രവണ്ടി നിങ്ങു-
മിവഴി മധ്യേ

ശരിരം വെച്ച് കിട്ടിയ
നെല്ലും പതിരും മാറാ-
പ്പുക്കെട്ടി കുന്തവുമായിതാ
തോടുചാടിയും കിതച്ചും
തെറിച്ചും ആ പിഞ്ഞു-
യുവാവ് മുത്തേശ്ശിക-
രിയില്‍ ചെന്നോളിച്ചു

മുത്തേശ്ശി കഥ ചൊല്ലും
നേരം യുവാവ് വിള്ളലേറ്റ
പാദങ്ങള്‍ തടവാന്‍ തോന്നി

മൂളിപാട്ടുപാടിവന്ന
പിതാവിതുകണ്ടിട്ടു
ഇങ്ങനെചൊല്ലി,
പമ്പരവിഡീ നിന്‍
നീളമളന്നിടുകയി-
നിയെങ്കിലും
നീ യുവാവായിട്ടും
നാണമില്ലെ മാതാവിന്‍മുല-
പാല്‍ ചുരന്നീടുവാന്‍
എന്തോരു കഷ്ടം!

കേട്ടതും തെല്ലും
ഗൗനിക്കാതെ മാതാവിന്‍
മാറത്തു ചൂടേറ്റു പിന്നെയും
പൊന്‍പുത്രന്‍

ഇങ്ങേനെചൊന്നതു കഷ്ട-
മല്ലെ പുരുഷാ! അവനിമറിടം പകച്ചുനല്‍കിയതല്ലെ
തെല്ലും ഭീതിയാലെ
നടന്നീടുവാന്‍ തെല്ലും
പതറാതെ ആനന്ദിക്കാന്‍.

No comments:

Post a Comment